2011, ഡിസംബർ 28, ബുധനാഴ്‌ച

ജീവിത പലായനം



അമ്മേ............ കുഞ്ഞിന്റ്റെ കരച്ചില്‍  കേട്ട് ഷിനി ഞെട്ടിഉണര്‍ന്നു. മോന്‍ ശ്വാസംമുട്ടലാല്‍ കിടന്നു പുളയുന്നു.
ഷിനി വേഗം ഇന്‍ ഹെയിലെര്‍ തപ്പി എടുത്തു.
ഇന്‍ ഹെയിലെറിന്റ്റെ മരുന്നെ ഉളളില്‍ചെന്നപ്പോള്‍ കുഞ്ഞിന്റ്റെ മുഖത്തെ ചെറിയൊരു ആശ്വാസം

നിഷ്കളങ്കമായ അവന്റ്റെ മുഖത്തേക്ക്‌ നോക്കയയാപ്പോള്‍ എന്‍റെ ഉള്ളിലെ വിങ്ങല്‍ തിരമാലകളായി   ഇരമ്പുന്നപോലെതോന്നി .
പാവം ഭുമിയിലെ സ്വര്‍ഗം തേടിവന്ന നീ ഈ നരകത്തില്‍ ആണല്ലോ വന്നു പിറന്നയതെ കുഞ്ഞേ .
നിന്നെ  പാടിഉറക്കാനുള്ള  താരാട്ടുപോലും ഈഅമ്മയുടെ  മനസ്സില്‍നിന്നു എങ്ങോ മാഞ്ഞുപോയി.
യാന്ത്രികമായ എന്‍റെ തലോടലാല്‍ അവന്‍ ഉറങ്ങി .
 എന്നില ഉറക്കം എവിടേയോ പോയിമറഞ്ഞു ,പകരം
പഴയകാലത്തിന്‍ നിറമാര്‍ന്ന ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു കൊണ്ടിരുന്നു........

എന്‍റെ കുട്ടികാലത്ത്  ഈ ഗ്രാമം എത്ര മനോഹരമായിരുന്നു .തൊടിയിലെ പുക്കളും ,പുമ്പാറ്റകളും ,ചിത്രശലഭങ്ങളും,തെളിവാര്‍ന്ന പുഴയും,സുഗന്ധം, പരത്തുന്ന മന്ദമാരുതന്‍ ഓക്ക കുടി ഒരു കൊച്ചു സ്വര്‍ഗം ആയിരുന്നു, പക്ഷെ ഇന്നത്തെ അവസ്ഥയോ ദുരിതപര്‍വ്വങ്ങള്‍ നടമാടുന്ന ഒരു ശ്മശാനം

എന്‍റെ അപ്പന്‍ ഒരു കൃഷിപണിക്കാരന്‍  ആയിരുന്നു.ഉള്ള വരുമാനം കൊണ്ടെ ഞങ്ങളെ നന്നായി അപ്പന്‍വളര്‍ത്തിയത്,ഞങ്ങള്‍ രണ്ടു മക്കള്‍ ആയിരുന്നു ഞങ്ങളുടെ അപ്പനും അമ്മക്കും ,ഞാനും എന്‍റെ അനുജനും,
അമ്മ പിന്നെ  വീട്ടുജോലി ഓക്കയായി വിട്ടില്‍ തന്നെ ഒതുങ്ങിയ ഒരു പാവം സ്ത്രി ആയിരുന്നു

 SSLC  നല്ല മാര്‍ക്ക്‌ വാങ്ങിയതിനാല്‍ എനിക്ക് പട്ടണത്തിലെ കോളെജില്‍ അഡ്മിഷന്‍
കിട്ടി,പ്രി ഡിഗ്രിയും, ഡിഗ്രിയും നല്ല മാര്‍ക്കില്‍ പാസായി

വിട്ടിലെ വരുമാനം കുറവായതിനാല്‍ തുടര്‍ന്നു പിന്നിടെ പഠിക്കാന്‍ കഴിഞ്ഞില്ല, പക്ഷ വിട്ടിലിരുന്നെ സ്കൂള്‍ കുട്ടികള്‍ക്കെ
tuition പഠിപ്പിച്ചിരുന്നു, അതില്‍ നിന്നുള്ള വരുമാനം അപ്പനെ സംബന്ധിച്ച് വളരെ ആശ്വാസമായി
അക്കാലത്തെ ങ്ങ ളുടെ നാട്ടില്‍  ഒരു മാല്യിനയ സംസ്കരണ ഫാക്ടറി തുടങ്ങി .
തുടക്കത്തില്‍ അതിന്റ്റെ ദോഷവശങ്ങള്‍ അറിയാത്തതിനാല്‍ ഗ്രാമത്തില്‍ ഉള്ളവര്‍ ആരും കാര്യമായി എതിര്‍ത്തിരുനില്ല .
പക്ഷേ പിന്നിടെ മനസ്സിലായി നഗര ആര്‍ഭാടളുടെ ഉച്ചിഷ്ടം ചുമക്കുന്ന ങ്ങളുടെ ഗ്രാമം ആയിമാറിയെന്നെ
അത് ഞങ്ങ ളുടെ ഗ്രാമത്തോടെ ഒപ്പം ങ്ങളുടെയും ജീവിതം നരഗതുല്യമാക്കി
എന്‍റെ ജിവിതം തന്നെ ഒരു  നഷ്ടങ്ങളുടെ കണക്കുപുസ്തകമായി 
ഈ ദുരിതപര്‍വ്വത്തിന്‍ ആദ്യത്തെ ഇര ആയിരുന്നു എന്‍റെ അനുജന്‍ 
ഒരു ദിവസംഅവന്‍  സ്കൂളില്‍നിന്നു വന്നപാടെ സുഖമില്ലാന്നു  പറഞ്ഞെ  കട്ടിലില്‍ കയറി കിടന്നു 
രണ്ടു നാളില്‍ അവന്‍റെ അവസ്ഥ വളരെ മോശമായി ഹോസ്പിറ്റലില്‍ കൊണ്ടുപോയി .ഡോക്ടര്‍മാര്‍
വളരെ പരിശ്രമിച്ചു ..പ്രയോജനം ഉണ്ടായില്ല അവന്‍ ഞങ്ങളെ വിട്ടുപോയി .

നാട്ടില്‍ ഓക്കെ പലതരത്തില്‍ അസുഖങ്ങള്‍  പടര്‍ന്നു കൊണ്ടെയിരുന്നു. മരണ ദേവത നാട്ടില്‍ആകെ നടമാടി
കാറ്റിന്‍ സുഗന്ധത്തിന്‍ പകരം മനംമടുപ്പികുന്ന ദുര്‍ഗന്ധം വമിച്ചുകൊണ്ടെയിരുന്നു.

പ്രതിഷേതറാലിയും, ധര്‍ണകളും ഒക്കെ നടന്നു അതികൃതരുടെ കണ്ണ് തുറപ്പിക്കാന്‍.
യാതൊരു പ്രയോജനവും കണ്ടില്ല , അതികാരവര്‍ഗങ്ങളും,രാക്ഷ്ട്രിയ കോമരങ്ങളും..ഒക്കെ കണ്ണും, കാതും  പുട്ടിയിരുന്നു 

എന്‍റെ അപ്പന്‍ ഒരുനാള്‍ കൃഷിസ്ഥലത്തെ കുഴഞ്ഞുവീണു മരിച്ചു അറ്റക്കയിരുന്നു. ആ നഷ്ട്ടത്തില്‍.ഞങ്ങള്‍  ആകെ തകര്‍ന്നു പോയി

പിന്നിടെ എന്‍റെ വരുമാനം മാത്രമായി  ജിവിത മാര്‍ഗം 

അങ്ങനെ ജീവിതം തട്ടി മുട്ടി പോകുമ്പോള്‍ .എന്‍റെ വിവാഹം നടക്കുന്നതെ .സ്ത്രിധാനം വാങ്ങാതെ ഒരു ആലോചന വന്നപ്പോള്‍ അമ്മ വീടിന്‍റെ ആധാരം പണയംവെച്ചെ വിവാഹം നടത്തി

പക്ഷെ അത് അധികകാലം നീണ്ടുനിന്നില്ല ഒരു കുഞ്ഞിനെ സമ്മാനംതന്നു  അയാള്‍ എവിടേയോ പോയി
അയാള്‍ക്ക് പ്രത്യകിച്ച് ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ അന്വേഷിക്കാന്‍ വഴിയില്ല , അതികം താമസിക്കാതെ അമ്മയും ഞങ്ങളെ വിട്ടു പിരിഞ്ഞു 
ഇന്നെ ഞാനും  എന്‍റെ മകനും മാത്രം ഈ വീട്ടില്‍ 

 നഗരത്തിന്‍ ഉച്ചിഷ്ടങ്ങള്‍  വിതറി  ശ്മശാനമാക്കിയ  ഗ്രാമത്തില്‍ ഇനിയും എത്രകാലം .
ഒരിറ്റു ശുദ്ധവായുവിനായി ഞങ്ങള്‍ എവിടപോകും 

കിഴക്ക്‌ വെള്ള കിറി തുടങ്ങി .. ഷിനി കര്‍ത്താവിന്‍ തിരുരുപത്തിന്‍ മുന്‍പില്‍ നിന്നും ബൈബിള്‍ എടുത്തു വായിച്ചു 
ജനാലയില്‍ കുടി കടന്നെത്തിയ തണുത്ത കാറ്റ്...അതില്‍ പോലും പ്രക്രതിതന്‍ നിശബ്ദത തേങ്ങല്‍ അവള്‍ കേട്ടു

ആരോ ചെവിയില്‍ മന്ത്രിക്കുന്നപോല്‍  """രക്ഷപെടു ഈ നരകത്തില്‍ നിന്നും  ഒരിറ്റു ശുദ്ധവായുവിനായി അല്ലങ്കില്‍ നിനെക്ക് നിന്‍റെ മകനും നഷ്ട്ടപെടും"""

ഷിനി വേഗം തന്‍റെ കുഞ്ഞിനെ വാരിഎടുത്തു മാറോടുചേര്‍ത്തു..... ജനിച്ചു വളര്‍ന്ന വീട്ടിലേക്ക്‌  തിരിഞ്ഞു നോക്കാതെ അവള്‍ നടന്നു ......ജീവിതത്തിലക്ക് ..ഒരു പലായനം 

ചന്തു 


























































2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

മാവേലി വാണ നാട്



ഓണം  നമ്മള്‍ മലയാളികളുടെ സ്വകാര്യ അഹംങ്കാരമായി കൊണ്ടാടുന്ന  മഹോത്സവം

ഓണം അതിന്റെ സ്വന്തം നാട്ടില്‍  ആര്‍ഭാടങ്ങളും. പരിഷ്കാരങ്ങളുംകൊണ്ട്  അതിന്റ്റെ തനിമയില്‍ നിന്ന് വേറിട്ടു പോകുമ്പോള്‍

മുക്കുറ്റിയും.. തുമ്പയും ..ജമന്തിയും കൊണ്ട് മനസ്സില്‍ പുക്കളനിറച്ച്  ...എന്നോ പോയിപോയ
നന്മയുടെ  കാലം ഓര്‍മിച്ച്.....  ഇനിയും നമ്മളുടെ ഒക്കെ  മനസില്‍നിന്നും  നഷ്ടമാകാത്ത ശിഷ്ട്ട
നന്മയുടെ നൈര്‍മ്മല്യം ചേര്‍ത്ത്‌ ..വരവേല്‍ക്കാം...ഈ ഓണം

കുട്ടികാലത്തെ നമ്മളുടെ ഓണകാലം നമ്മള്‍ മലയാളിക്ക്‌ മറക്കാന്‍ സാധിക്കില്ല

ഓര്‍മയിലെ ആ ഈരടികള്‍ നമ്മള്‍ക്ക് വീണ്ടും പാടി ഉണര്‍ത്താം


മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്ക്കുമൊട്ടില്ല താനും
ആധികള്വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്കേള്ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്മറ്റൊന്നുമില്ല
വെള്ളിക്കോലാദികള് നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ"


എല്ലാര്ക്കും  ഹൃദയംഗമമായ

ഓണാ ആശംസകള്‍

ചന്തു




2011, മാർച്ച് 23, ബുധനാഴ്‌ച

കിനാവിലെ പ്രവാസി




വെള്ളിയാഴ്ച........ ഗള്‍ഫ്‌  പ്രവാസിയെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ള ദിവസം
ഒരാഴ്ചത്തെ ജോലിത്തിരക്കില്‍നിന് ചെറിയ ഒരു മോചനം അന്നു മാത്രം....

അവധിയുടെ ആലസ്യത്തില്‍ കാലത്ത്‌ ഫ്ലാറ്റില്‍ ച്ടഞ്ഞിരിക്കാന്‍ മനസ്‌ അനുവതിച്ചില്ല
വണ്ടിയുംമായി  പുറത്തെക്ക് ഇറങ്ങി..
ദുബായ് നഗരം.. പ്രഭാതത്തില്‍.കുളിച്ച്ഒരുങ്ങിയ സുന്ദരിമാതിരി  പരിലസിക്കുന്നു  ...വീതികള്‍ ഒക്കെ വിജനം  അങ്ങിങ്ങായി കുറച്ചു വാഹനങ്ങള്‍ മാത്രം...
ആ ഭംഗികള്‍ ആസ്വദിച്ചു എന്റ്റെ വാഹനം മിത വേഗത്തില്‍ ഓടിച്ചുകൊണ്ടിരുന്നു
അബ്ര കോര്‍ണിഷില്‍ സഞ്ചാരികള്‍ക്കായി ഒരിക്കിട്ടുള്ള അലങ്കാര നവ്വുകകള്‍ നകുരമിട്ട്കിടക്കുന്നു
കടല്‍ കാക്കകള്‍ കടലില്‍ ഒഴുകി നടക്കുന്നു.....
 ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വാണിജ്യപരമായ കാര്യങ്ങള്‍ക്ക് കപ്പലുകള്‍ക്ക് പോകാന്‍  മനുഷ്യ നിര്‍മിതമായി ഒരു കനാല്‍ ആണ് അബ്ര കോര്‍ണിഷ് ........
 വണ്ടി പാര്‍ക്കിങ്ങില്‍ഇട്ടിട്ടെ  കുറേനേരം എന്തൊക്കയോ ആലോചിച്ചുകൊണ്ടിരുന്നു ...മനസ്‌ എവിടേക്കോ വലിച്ചുകൊണ്ട് പോകുന്നു

സാവധാനം വണ്ടി പാര്‍ക്കിങ്ങിനിന്നും പ്രത്യേക ലക്‌ഷ്യം ഒന്നും ഇല്ലാതെ വണ്ടി പോയികൊണ്ടേയിരുന്നു ......
ജുമേര റോഡില്‍   ..സത്വവാ എന്ന സൈന്‍ ബോര്‍ഡ് കണ്ടപ്പോള്‍
യാന്ത്രികം എന്നപോലെ എന്നയുംകൊണ്ട് ശകടം   ആ ലക്‌ഷ്യത്തിലക്ക്  ചലിച്ചുകൊണ്ടിരുന്നു

സത്വവാ...എന്റ്റെ പ്രവാസി ജിവിത ആരംഭത്തിലെ തട്ടകം
ജോലിയും... താമസവും ഒക്കെ ആ പ്രദേശത്ത്‌ ആയിരുന്നു
സങ്കടങ്ങളും ..സന്തോഷവും   ഒക്കെയായി  ഒരുപാട് ഓര്‍മ്മകള്‍ തന്ന സ്ഥലം
അംബരച്ചുംബികളായ കെട്ടിടങ്ങല്‍ക്കിടയില്‍കുടി പോകുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍
വര്‍ണ്ണചിത്രങ്ങള്‍ പോലെ മിന്നിമറഞ്ഞു

മൊയ്തീന്‍ഇക്കയുടെ കഫ്തെരിയ ...ആ സ്ഥാനത്ത്  ഇപ്പോള്‍ ഒരു പുക്കളുടെ കടയാണ്
ജോലിക്ക് കയറിയ കാലത്ത്‌ എന്നും അവിടെനിന്നുമായിരുന്നു ആഹാരം ഒക്കെ
മൊഹമ്മദ് മൊയ്തീന്‍കുട്ടി എന്ന മൊയ്തീന്‍ഇക്ക ക്രിശാഗ്രഗാത്രനായ വെളുത്ത് പോക്കംകുറഞ്ഞ ഒരു
മനുഷ്യന്‍ ...കഫ്തെരിയയിലെ  പണികാര്‍ക്ക്‌ ..ശാസനകള്‍ നല്‍കി ഓടിനടക്കുന്നു കണ്ടാല്‍ ഒരിക്കലും അതിന്റ്റെ മുതലാളി അയാള്‍ ആണ് എന്ന് ആരും പറയില്ല
തുടക്കത്തില്‍ വളരെ പരുക്കന്‍ ആയി തോന്നിയ ആ മനുഷ്യന്‍ .....

ജോലിക്ക് കയറിട്ട് ഏകദേശം  രണ്ടു മാസം കഴിഞ്ഞുകാണും പെട്ടന്ന് പിടിപെട്ട  ശക്തമായ
ജ്വരം കാരണം കുറെ ദിവസം എനിക്ക് ജോലിക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലായി
ശമ്പളം കിട്ടിയ ദേര്‍ഹം നാട്ടില് വീട്ടില്‍ ഉണ്ടായ അത്യാവിശകാരണത്താല്‍ മൊത്തം അയകേണ്ടിവന്നു...ആശുപത്രിയില്‍ പോകണം എന്ന് വിചാരിച്ചാല്‍ കുടി  കയ്യില്‍ ഉള്ളത് ആകെക്കൂടി മുപ്പത്‌ ദേര്‍ഹം
പോതുതായി ജോലിക്ക് കയറുന്ന മലയാളികളെ എങ്ങനെ പരവെച്ചു പുറത്താക്കാം
എന്ന്  കുലംകലുഷ്മായി ചിന്തിക്കുന്ന എന്റ്റെ മലയാളി സഹപ്രവര്‍ത്തകരോട്  കടം ചോതിക്കാന്‍
എന്റ്റെ മനസാക്ഷി എന്നെ അനുവദിച്ചില്ല
പിന്നെ രക്ഷ  മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിയ പാരസെറ്റമോള്‍ കഴിച്ചും വിക്സ് തേച്ച് ആവികൊണ്ടും ജ്വരത്തിനെ എന്റ്റെ വരുതിയില്‍ വരുത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചു
പക്ഷേ അതു പുര്‍വധികം ശ്ക്തിയോടെകുടി എന്നെ കിഴ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടായിരുന്നു
അതിന്റ്റെഫലമായി എനക്ക് പുറത്തേക്കിറങ്ങാന്‍ പോലും  കഴിയാത്ത അവസ്ഥയിലായി

കഫ്തെരിയയിലെ മെസില്‍ ഉള്ളതിനാല്‍ ഭക്ഷണം പാഴ്സല്‍ കൊണ്ടുവരുന്ന ബര്‍വലായില്‍നിന്നും
എന്റ്റെ അവസ്ഥ അറിഞ്ഞു  ദാ വരുന്നു   മൊയ്തീന്‍ഇക്ക എന്റ്റെ റുമിലെക്ക് കാലത്ത്‌ പാഴ്സലുമായി
  വന്നപാടെ മുഖവരകള്‍ ഒന്ന് ഇല്ലാതെ സ്വധസിദ്ധമായ മലപുറം ശൈലിയില്‍ വഴക്ക് പറയാന്‍
തുടങ്ങി
അനക്ക് ഉപ്പയില്ലേ..ഉമ്മയില്ലേ...... നാട്ടിലെ  അനക്ക് എത്താത് പറ്റിയാല്‍ ആര് സമാധാനം പറയ്‌
 ജ്ജ് എന്താ  എന്താ ആശുപത്രിയില്‍ പൂവന്ജ്‌....  ജ്ജ് എന്താ മുണ്ടാത്ത് . എന്താ കയ്യി കായില്ലേ
അങ്ങനെ കുറെ പറഞ്ഞു
 ഞാന്‍ എല്ലാം കേട്ട് മൌനം അവലംബിച്ചു
എന്റ്റെ കയ്യില്‍ കാശില്ല എന്നാ സത്യം  എന്റ്റെ മൌനത്തില്‍ നിന്നും ഇക്കാ മനസിലാക്കി

ജ്ജ് വേഗം കുപ്പയമിടെ വാ  എന്ന് പറഞ്ഞെ ഫ്ലാറ്റിനെ പുറത്തേക്ക് പോയി

ഇക്കാ എന്നയുംകൊണ്ട്  ടാക്സിയില്‍ ബെര്‍ദുബൈയിലുള്ള ഒരു ആശുപത്രിയില്‍ പോയി
പരിശോധനകള്‍ക്കു ശേഷം  ക്ഷിണംമാറാന്‍ ഗ്ലുകോസ് ട്രിപ്പ്‌ ഇട്ട്കിടത്തി അവര്‍
പനിക്ക്‌ ഉള്ള ഇന്ജക്ഷ്നും തന്നു  ഏകദേശം നാലു മണിക്കൂര്‍ ശേഷം തിരികെ ആശുപത്രിയില്‍നിന്നും  തിരികെ ഫ്ലാറ്റില്‍ എത്തി ചിലവുകള്‍ എല്ലാം ഇക്കാതന്നെ കൊടുത്തു

ഞാന്‍ കണ്ക്കുചോതിച്ചപ്പോള്‍ പറഞ്ഞു
കണക്കൊക്കെ പിന്നെ ജ്ജ് ആദ്യം സുക്മവി
ഒരു പാടുപര്‍ക്ക് ജോലി വാങ്ങി കൊടുത്തിട്ടുള്ള ആളായിരുന്നു മൊയ്തീന്‍ഇക്ക ഒരു നല്ല മനസിന്‍
ഉടമ............

സത്വവയിലെ ജോലിയില്‍ നിന്നും മാറുന്ന വരെ ഞാന്‍  മൊയ്തീന്‍ഇക്കയുടെ കഫ്തെരിയായില്‍
തന്നെ ആയിരുന്നു എന്റ്റെ ഭക്ഷണം
 ..ഏങ്കിലും  പിന്നിടും ഞങ്ങളുടെ സുഹ്രുത്ത് ബന്ധത്തിനെ
യാതൊരു കോട്ടവും തട്ടിയിരുന്നില്ല ..ആഴ്ച്ചയില്‍ ഒന്ന് രണ്ടു തവണയെങ്കിലും ഇക്കയിക്ക് ഫോണ്‍
ചെയ്തിരുന്നു ...ഇടക്ക് ചില വെള്ളിയാഴ്ച ഞാന്‍ ഇക്കയെ കാണാന്‍ സത്വവയില്‍  പോയിരുന്നു

അങ്ങനെ ഒരു വെള്ളിയാഴ്ച ഞാന്‍ അവിടെ ചെന്നപ്പോള്‍ ഇക്ക പറഞ്ഞു

...ജ്ജ് ഇന്ന് പോവണ്ട കൊറേ കാരിയം അന്നോട് പറയാനുണ്ട്
.
അങ്ങനെ ഇക്കയുടെ നിര്‍ബന്ധ്പ്രകരം അന്ന് രാത്രി അവിടെ ഇക്കയുടെ റൂമില്‍ കൂടി

ഇക്കയുടെ വില്ലയുടെ പുറത്തുള്ള  ബെഞ്ചില്‍ ഇരുന്നു ഞങ്ങള്‍ സംസാരിച്ചു ...
ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു ..കുടുബകര്യങ്ങള്‍ ..സാമ്പത്തിക പ്രശ്നങ്ങള്‍
ഒക്കെ
 അത്താഴത്തിനു കുബുസും ചിക്കന്‍ കറിയും കഴിച്ചുകൊണ്ട് ഇരിക്കുമ്പോള്‍  ഇക്കാ പറഞ്ഞു
മതിയായി ഇവ്ടുത്തെ ജിവിതം ...ഞാന്‍  എല്ലാം അവസാനിപ്പിച്ച്‌ ..നാട്ടില്‍ പോകുവ....

 ഇളയകുട്ടിയുടെ നിക്കഹ് വരയ്ക്ക് ഞാന്‍ ഇവിടെ ഉണ്ടാവും .....ജ്ജ്  വരണം നിക്കഹിനെ
അന്റ്റെ പൊങ്ങള് കുട്ടിയ അവള്‍ ....
നാലു പെണ്‍മക്കള്‍ മാത്രമുള്ള ഇക്കയിക്ക് എനിക്ക് ഒരു മകന്റ്റെ സ്ഥാനം ആ മനസില്‍ ഉണ്ടായിരുന്നു.....

രണ്ട്‌ ആഴ്ച കഴിഞ്ഞെ  ഒരു ..തിങ്കളാഴ്ച  ഞാന്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍   ഒരു ഫോണ്‍ കോള്‍ വന്നു...
മൊയ്തീന്‍ഇക്കയുടെ കഫ്തെരിയായില്‍ ജോലി ചെയ്യുന്ന ഉസ്മന്റ്റെ

'മൊയ്തീന്‍ഇക്ക റാഷ്ധിയ ഹോസ്പിറ്റലില്‍  അഡ്മിറ്റ്‌ ആണ് വേഗം അങ്ങോട്ട്‌ വരിക.....

പെട്ടന്നുതന്നെ ഞാന്‍ ഓഫീസില്‍നിന്നും പെര്‍മിഷന്‍ എടുത്തു വേഗം റാഷ്ധിയ ഹോസ്പിറ്റലില്‍ എത്തി  ഇക്കയെ ഐ സി ഉ  യില്‍ അഡ്മിറ്റ്‌ ആ ക്കിയിരിക്കുന്നു......

ഞാന്‍ വേഗം ഡോക്ടര്‍ നെ കണ്ട് കാര്യങ്ങള്‍ തിരക്കി സ്ഥിഗെതികള്‍ വളരെ മോശം ആണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി    മസ്തിഷ്കാഘാതം ആണ്  സംഭവിച്ചത്....

ഡോക്ടറുടെ പ്രത്യേകനുമാതിയാല്‍ ഞാന്‍ ഇക്കയെ ഐ സി ഉ  യില്‍ കയറി കണ്ടു
വെന്റ്റിലേറ്ററിന്റ്റെ സഹായത്താല്‍ ഉറങ്ങുന്നു ..... കടമകള്‍ ബാക്കി നിര്‍ത്തി വിടപറയേണ്ടി
വരുന്ന ഒരു കുടുംബനാഥന്റ്റെ ദെയനിയ മുഖം ആയിരുന്നു  അപ്പോള്‍ ഇക്കയുടെ

നാലു  മണിക്കുറിനു ശേഷം ഡോക്ടര്‍ എന്നെ മുറിയിലേക്ക്‌ വിളിപ്പിച്ചു ഇക്കാ ഞങ്ങളെ ഒക്കെ വിട്ടുപിരിഞ്ഞു എന്നാ  സത്യം അറിയിച്ചു

ഇക്കാ വിട്ടുപിരിഞ്ഞിട്ട് വര്‍ഷം മുന്ന് കഴിഞ്ഞു ഇന്നും മനസിന്റ്റെ ഉള്ളില്‍  ആ ശാസനയും വത്സല്യമൊക്കെ മായാതെ നില്‍ക്കുന്നു

മൊബൈല്‍ ഫോണ്‍  ബെല്ലടിക്കുന്നത്  കേട്ടപ്പോള്‍ മാത്രമാണെ ഓര്‍മകളില്‍ നിന്നും ..തിരികെ...
മൊയ്തീന്‍ഇക്കയുടെ കഫ്തെരിയ ഉണ്ടായിരുന്ന സ്ഥാനത്ത്  ഉള്ള  പുക്കളുടെ കടയുടെ മുന്‍പിലെ
പാര്‍ക്കിങ്ങില്‍ ആണ് എന്ന സ്ഥലകാലബോധം എന്നില്‍  ഉണര്‍ന്നത്‌

സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു ...സുര്യന്റ്റെ ഉഗ്രകിരണങ്ങള്‍ പ്രക്രതി ആകെ ഉഷ്ണിപ്പിച്ചു
തിരികെ ഫ്ലാറ്റിലെക്ക്  ശിതികരിച്ച വാഹനത്തില്‍ യാത്രചെയ്യുമ്പോളും  മനസ്‌ മുഴുവന്‍  മൊയ്തീന്‍ഇക്കയുടെ ഒര്മാകളാല്‍ തപിച്ചിരുന്നു......

ചന്തു







2011, മാർച്ച് 14, തിങ്കളാഴ്‌ച

അവള്‍ ഒരു ജലപിശാചിനി (സുനാമി)



അവള്‍ വീണ്ടും വന്നു.......
മോഹങ്ങളും പ്രതിക്ഷകളും അസ്തമിക്കാത്ത മനസുകളുടെ
 ജീവനും എടുത്ത്...
 പതിനായിരങ്ങളുടെ ശവങ്ങളില്‍  അവള്‍ കരാള താണ്ഡവമാടി ...
സര്‍വ്വതും നഷ്ട്ടപെട്ടെ.. നിമിഷാര്‍ദ്ധത്തില്‍.......
അനാഥമായിതിര്‍ന്ന മ്രിതപ്രയരായ ജീവിതങ്ങള്‍....
അവളുടെ അട്ടഹാസതിന്‍ നടുക്കത്തില്‍ വിറകൊണ്ടു നില്‍ക്കുന്നു.

മതിയായില്ലേ  നിന്റ്റെ രക്തദാഹം

മതിയായില്ലേ  നിന്റ്റെ ക്രൂരവിനോദം



2011, ഫെബ്രുവരി 27, ഞായറാഴ്‌ച

ഒരു പ്രമപൂജാരിയുടെ രക്ത്സാക്ഷിത്യം



നേര്‍ത്ത സുര്യപ്രകാശം വയിക്കൊല്‍മൂടിയ് കൂടാരത്തിന്‍ ഉള്ളിലുടെ മുഖത്ത് അടിച്ചപ്പോള്‍ ആലസ്യത്തിന് ഭംഗം വന്നതിന്റെ അരൊചകത്തില്‍  പരമുനായര് കണ്ണുതുറന്നു താന്‍ പാടത്തെ കാവല്‍ മാടത്തിനുള്ളിലാണെ കിടക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അപ്പോള്‍മാത്രം ആണെ സെറിബെല്ല്ത്തില്‍നിന്നും പരമുനെ മെസ്ജ്ജ്കിട്ടിയത് കിട്ടിയവേഗത്തില്‍ ചാടി എണിറ്റു
പുറത്ത് ആരെഒക്കെയൊ സംസാരിക്കുന്നു    കഴിഞ്ഞ രാത്രി നാണുകൊണ്ടുവന്ന കൊട്ടൊടി അത് കാട്ടികൂട്ടിയവേല്കള്‍ ഓര്‍ത്തപ്പോള്‍ ആകെ ഒരു ചമ്മല്‍ .. മുണ്ട് മടക്കികുത്തി കൂടാരത്തിന്‍ പുറത്ത് ഇറങ്ങി പണിക്കാര്‍ എല്ലാം നേരത്തെയ്ത്തി ഇന്നലത്ത് ബാക്കി പണി തുടങ്ങി കഴിഞ്ഞു കറ്റക്കും നെല്ലിനും കാവല്‍ കിടന്ന താന്‍ മാത്രം ലേറ്റ്..  എവിടെയൊ ചെറിയ കുറ്റബോധം ...മനസില്‍ നാണുവിന്റ് കൊട്ടോടിയെ  ശപിച്ചു റിഫ്റ്ഷിനായി അടുത്ത തോട്ടിലേക്ക്   നടന്നു


മാരാരുടെ കാപ്പികടയില്‍നിന്നും നാസ്ത്ത  കഴിച്ച് തിരികെ പാടത്ത് എത്തിയപ്പോള്‍ പണിക്കാര്‍ എല്ലാം
മൂപ്പില്‍ നായരുടെ വീട്ടില്‍നിന്ന് കൊണ്ടുവന്ന ചക്ക പുഴുക്കും...കഞ്ഞിം വീതിക്കുന്നു  ...
 പറഞ്ഞിട്ടെ എന്താ കാര്യം ഞാനും  നായര് ...മൂപ്പില്‍ അദ്ദേഹവും നായര് ….ആനയും. ആടും തമ്മില്‍ ഉള്ള  അന്തരമുണ്ട് പെണ്ണുമ്പിള്ളമാരുടെ കാര്യത്തില്‍ പോലും..ഞാന്‍ ഒന്നു കെട്ടിയപ്പോള്‍ അങ്ങേരെ മൂന്ന് കെട്ടി..
ഈ നാട്ടില്‍ സോഷ്യ് ലിസം വാഴില്ലാഎന്നു പറയുന്ന് എത്ര് സത്യം ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കില്ല വല്ല ക്യുബയിലും ജനിച്ചിരുന്നങ്കില്‍ എന്ന് ആശിച്ചുപോയി.

പരമുബ്രാ... എന്ന വിളി കേട്ട്ആണ് മനോരാജ്യത്തില്‍ നിന്നും തിരികെ ലാന്‍ഡ് ചെയ്യ്തത് തിരിഞ്ഞു നോക്കിയപ്പോള്‍….. കുഞ്ഞിപെണ്ണെ..   'തബ്രനെ മുപ്പില്‍വിട്ടിന്നെ കഞ്ഞിം പുഴുക്കും കൊണ്ടുവന്നിട്ടുണ്ട് വേറെ' ........
..എനിക്ക് വേണ്ടാ നീ എടുത്തു കഴിച്ചോ ..
 ..അയ്യോ ഞാനോ മുപ്പില്കര്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും ... എനക്കെങ്ങും വേണ്ടാ ഞാന്‍ പോണു .....

കുഞ്ഞിപെണ്ണെ പോകുന്നതിന്റ്റെ ബാക്ക് വ്യൂ നോക്കി വിണ്ടും മനൊവ്യുലേക്ക് വിണ്ടും പോയി

കുഞ്ഞി പെണ്ണെ     പണികാരില്‍ ചെറുപ്പത്തി അവടെ അമ്മക്ക് ഒപ്പം ആണ് അവ ള്‍ വരുന്നെ നല്ല ആഗാര വടിവും എണ്ണകറുപ്പിന്‍ സൗന്ദര്യം.. അവളെ കാണുമ്പോള്‍ മനെസ് ഒരു ചെയ്സ് ഡ്രൈവിനെ ഒരുങ്ങുന്നപോല്‍ തോന്നും
അവള്‍ക്കും എന്റ്റെ അടുത്തെ വരുമ്പോള്‍ ഒരു  മസാലദോശ .. ഛീ .. മദാലസ അപ്പ്രോച്ചിംഗ്
ആണ്

    പറഞ്ഞിട്ടെ എന്താകാരിയം ഞാനും ഒരു പ്രമപുജരി ആണല്ലോ.... പക്ഷെ മനസേ  ചെയ്സ് ഡ്രൈവിനെ തുടിക്കുബോള്‍ ..റെഡ് സിന്ഗ്നല്ലുംമയി നില്‍ക്കുന്ന എന്റ്റെ കാര്‍ ത്തിയായിനി
'മൈ സ്വീറ്റ് വൈഫ്‌' ..ചെരവക്ക് അടി, മുറ്റത്തെ കിടത്ത്ക , പട്ടിണിക്ക് ഇടുകാ എന്നി കലാപരുപടികള്‍ ഈശ്വരാ..  അവള്കെ ആരാണോ ആവൊ പഠിപ്പിച്ചു കൊടുതത്തെ
പോരത്തതിനെ കാലമാട്ന്മാര്‍  അവടെ നാലു ആങ്ങളമാര്‍ മൈ ബ്രദര്‍ ഇന്‍ ലോസ്

മകരകൊയ്യ്ത്തിന്റ്റ്  ആരവങ്ങള്‍ കഴിഞ്ഞു നെല്ലെ മുപ്പില്‍ നായരുടെ പത്തായത്തില്‍ ആയി  കച്ചി തുറു ഇട്ടു .....നമ്മുടെ കാര്യം... മിസ്റ്റര്‍ ഗോവിന്ദ.. ആകെ കിട്ടിയതെ അഞ്ചു പറ  നെല്ലെ ....
പക്ഷേ ഭാര്യ വക കിട്ടി വയറുനെറച്ച്  ( എടൊ മനുഷ്യാ ആ കോപ്പില്‍ നായരുടെ വിട്ടില്‍
കര്യസ്ഥപണിക്കെ പോകാതെ എനിക്കെ വീതം കിട്ടിയ പുര്യ്ടത്തില്‍ വല്ല കൃഷി ചെയ്തു കൂടെ  ! #$# % # & % * ( & % ) )*&%$#@*&&%$#$$^ സെന്‍സെര്‍ഡ് ടോക്ക്  )


എവരി ആക് ഷെന്‍ ഹാവ് ദെയറിസ്  ഈക്യല്‍ ആന്‍ഡ് ഓപ്പ്സിറ്റ് റിആക് ഷ്ന്‍  എന്ന അയിസക്ക് സ്വമിയുടെ തത്വം മാനിച്ച് ഞാന്‍ മൌനം പാലിച്ച് ആണുങ്ടെ മാനം രക്ഷി ച്ചു
അയിസക്ക് സ്വമി അദ്ദേഹം കേരളത്തില്‍ ജനിക്കാഞെ ആ മഹാനുഭാവന്റ് മഹാഭാഗ്യം  ....ആപ്പിള്‍നു പകരം ചക്കവീണു ചത്തു എന്ന പേരു ദോഷം കൂടി കിട്ടിയേന്….








ഇന്ന് പെരുംതറകാവിലെ ഉത്സ് വം ആണ് ഹാവു ..കുറെദിവസം ആയി എന്റ്റ്റെ  പ്രമ ഭോജനത്ത് കണ്ടിട്ട്  അവ ള്‍ ഉത്സ് വത്തിനെ വരും ഉറപ്പ് കാരണം ഇത് അവരുടെ കൂട്ടര് നടത്തുന്ന ഉത്സ് വം
ആണ്
കെട്ടു കാഴ്ച്ച സമയത്ത് ഒരു മിന്നായം പോലെ  അവ ളു കൂട്ടരോട് ഒപ്പം കണ്ടതാണ് ഒന്നു മിണ്ടാന്‍ പോലും പറ്റിയില്ല.. മനസിലെ പ്രമപൂജാരി ടെന്‍ഷ് ന്‍ എന്ന മിസയ് ല്‍ എന്നില്‍ ഏറ്റിവിട്ടു.. അതിന്റ്റ്
ഒരു ശമനത്തിനെ എന്നോ ളം ഉത്സ് വ പറബിലെ നാണുവിന്റ് ടെബറവറി ബിവറെജില്‍ കയറി നാടന്‍ ബാറ്റ്റി ഇട്ട് വാറ്റിയ ...(ഞങ്ങളെ പോലെ ഉള്ള പാവപെട്ടവരുടെ ദേശിയ പാനിയം) രണ്ടു ഗ്ളാസ്സ് വിട്ടപ്പോള്‍ ..നല്ല ഉത് മേഷം തോന്നി ബാറ്റ് റി എന്ന എനറ്ജി സ് റ്റോറ്ജ് എതില്‍ ഒരു ഘടകം ആയതുകൊണ്ട ആകാം ഇത്ര  ഉത് മേഷം



ഭൂമി സൂര്യനോട് എന്നപോലെ ഞാന്‍ എന്റ്റ് ഭ്രമണ പഥത്തില്‍കുടി തിരിഞ് കമ്മ്റ്റി  ഓഫിസിന്‍ അടുത്ത് ഉള്ള വ ള കടയില്‍ എത്തി .. കടയില്‍ വ ളക ള്‍ നോക്കി നില്‍ക്കുബോള്‍ പുറകില്‍ നിന്നും ഒരു വിളി  പരമുബ്രാ....തിരിഞ്ജ് നോക്കുപോള്‍ അതാ നമ്ര് വദനആയി പുറകില്‍ നില്‍ക്കുന്നു മൈ സ്വീറ്റ് ഹാര്‍റ്റ്  കുഞ്ഞി
……..എന്താ തബ്രാ പാവങ്ങളെ  ഒക്കെ മറന്നോ........................ അമേരിക്ക ..ഇറാക്കില്‍ വര്‍ഷിച്ച പേറ്റ്രിയോറ്റ് പോലെ ആ വാക്കുകള്‍ എന്റ്റ് മനസിനെ ഉല്ച്ചു………….
നാണുവിന്റ് ബാറ്റ്റി വിര്യം എന്നിലെ പ്രമ നായകനെ ഉണര്‍ത്തി ..ഞാന്‍ അവളുടെ കരം പിടിച്ച് പണ്ട് എങ്ങോ അഭിനയിച്ച ബാലയിലെ പോലെ ഒരു ഡയലേഗ് പറഞ്ഞു; 'വരു ‘’പ്രിയ് നമ്മുക്ക് ആ അമ്പല കുളകടവില്‍ പോയി സല്ലപിക്കം’’
കുളകടവില്‍ എന്റ്റ്റ് വിറയാര്‍ന്ന കയ്യികള്‍ അവളിലേക്ക് നീണ്ടപ്പോള്‍ പിന്നില്‍ നിന്നും ഒരുവിളി

എടോ......#$%@&%$#@+%$#   (സെന്‍സെര്‍ഡ് ടോക്ക്) 

കാര്‍ ത്തിയായിനി ( ഭദ്രകാളി ഭാവം)  കൂടെ കുറച്ച് നാട്ട്കാരും ....എന്റ്റ് ഈശ്വരാ ഇത്രയും വെലിയ ഒരു സ്പയി ടീമം പിന്നാലെ ഉണ്ടായിരുന്നോ.. 
ഉള്ളിലെ സകല വീര്യവും ഡിസ്ചാര്‍ജ് ആയി പോയി
എങ്കിലും രണ്ടും കല്പ്പിച്ച് മനസില്‍ ടൈറ്റാനിക് ദേവനെ ധ്യാനിച്ച്  കുഞ്ഞി പെണ്ണിന്‍ കയ്യ് പിടിച്ച്  കുളത്തിലേക്ക് എടുത്ത് ചാടി ........


മുട്ട്റ്റം വെള്ളം ഉള്ളതിനാല്‍ നീന്തിതുടിക്കുമുന്‍പെ നാട്ടുകാര്‍ പെക്കി .....എല്ലാരും കൂടി നല്ലപേലെ സ്നെഹിച്ചു.. കുഞ്ഞി പെണ്ണിനെ അവടെ വീട്ടുകാര്‍ കൂട്ടികൊണ്ട് പേയി
ഒരാഴ്ച്ചയൊളം എനിക്ക് വീട്ടില്‍ കാര്‍ത്തിയായിനി വക പഞ്ചാരിമേളം ഉണ്ടായിരുന്നു.....
ഉത്തരവാദ്യപെട്ട ഒരു കുടുബനഥന്‍ എന്നനിലയില്‍ എല്ലാം ഞാന്‍ സ്വികരിച്ചു

ഇന്നും കാര്‍ ത്തിയായിനിക്ക് എന്നോടുള്ള പ്രത്യകശാസ്ത്രത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല


കുഞ്ഞി പെണ്ണിനെ കെട്ടിച്ചുവിട്ടു....പക്ഷെ ഇന്നും അവളെ കാണുബൊള്‍ ചെമ്മിനിലെ പരിയ്കുട്ടിയെ പോലെ മനസ്  സ്ലിപ് ആകും .....പിന്നെ അവളുടെ കെട്ടിയവന്റ്റ്റ് മസില്‍ ഓര്‍ക്കുബൊള്‍ നേരെയാകും


പ്രമിക്കാനും പ്രമിക്ക്പെടാനും ഉള്ള അവകാശങ്ങള്‍ അടിച്ച അമര്‍ത്തുന്ന ബൂര്‍ഷാസികളുടെ  ഇടയില്‍  ജീവിക്കുന്ന പ്രമ രക്തസാക്ഷി ഇവന്‍ 





2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

എന്റ് ഒരു ബാല്യകാല സുഹ്രത്തിനെ എഴുതിയ ഇ -മെയില്‍


പ്രിയ  അനൂപ്‌  
എന്തുണ്ടടോ വിശേഷങ്ങള്‍ 
മനസിന്‍റ ഒര്‍മ ചെപ്പില്‍  മായാത്ത ഒരു കുട്ടികാലം , അന്നൊക്ക എന്ത് രസം ആയിരുന്നു ,തട്ട് ദോശ കഴിച്ചതും ,മൂജ്ജു നാടന്റ്ട കടയില്‍ ഫ്രഷ്‌ ജുസ്കു കുടിച്ചതും  , ഓര്‍മയില്‍ ഇന്നും ഒരു   മഴവില്‍ പോലെ  നില്കുന്നു ,
തിരിച്ചു വരുമ്പോള്‍  ചിറ്റൂര്‍മുക്കിനെ  മീശ  അപ്പുപന്‍  മാടകടയില്‍ മോരും വെള്ളം  കുടിച്ചതും.
ഗോപി കൊച്ചട്ടന്ട്ടെ  കരിമ്പ്  കണ്ടത്തില്‍ കട്ടെ കരിമ്പ്   തിന്നതും. 

തനിക്കെ അവിടെ സുഖം എന്ന് വിശ്വസിക്കുന്നു 
നമ്മുടെ  ആ കാലത്തിലെ  ഓര്‍മ്മക്കയെ  ഞാന്‍ ഒരു പാട്ടെ അറ്റാച്ച്  ച്യ്തിട്ടുണ്ടെ
താന്‍ അത്  കേള്‍ക്കെ  ഇഷ്ട്ടം  ആകും  

തത്കാലം നിര്‍ത്തുന്നു

സ്നഹപൂര്‍വം 

സന്തോഷ്‌ നായര്‍      


Back to me .. That child hood




Back to me .. That child hood

It’s not mean
I hv forgotten that way
Really can’t forget for ever
Oh!! Yes they r also in my feelings
I can see that Verdant ..just close my eyes
I can hear  Runnel’s  Rattle if I listen  to my soul
That bank of river……….
That  sweet rain …….
That Dew………..
That mango trees ….
That field, that air, that birds songs ..
Where my child hood also, was crying
Oh!!! My village…………

Chanthu

മഴ.........





മഴ......... 
പുല്‍കാന്‍ വെമ്പുന്ന പ്രണയ് ദാഹിയാം പ്രിയതമയ്  പോലെ ധരുണിയും . വേര്‍പിരിയാന്‍ കഴിയാത്ത പ്രണയത്തിന്‍ പ്രതികമായി  മഴയും ............മഴ ഒരു പുളകമായി ഭുമിയില്‍ പെയ്യുന്നു ..... 
കാണുമ്പോള്‍ മന്സിന്റ് ഭാരം അവെയിലെക്ക്  നല്‍കിയാലൊ എന്നു തോന്നും 


ചന്തു